അടിമ എവിടെയാണെങ്കിലും ഭക്ഷണം രെഡി..?
സപുലൈമാസ നെബി കടല്‍ തിരത്തു
നിസ്കാരരത്തിലായിരുന്നുഅപ്പൊല് ഒരു ഉറുമ്പ് തവളകുടെ
പുറത്ത്‌ കയരി കടല യാത്ര ചെയ്യുന്നത്‌ അവരുടെ
ദ്രഷ്ടിയില് പെട്ടു. സമുദ്ര യാത്ര കകഴിഞ്ഞു ഉറുമ്പ്
കരയിലെത്തിയപ്പൊല് സുലൈമാന് നബി കാര്യം അന്വേഷിച്ചു.
ഉറുമ്പ് പ്രതിവതിച്ചു .- പ്രവാചകരെ, കടലിനെ മധ്യത്തില്
ഒരു കറിംബാരയുംഡ് പാറയുടെ നടുുവില് ഒരു പുഴു
താമസിക്കുന്നു. അടിമ എവിടെയാണെങ്കിലും ഭക്ഷണം
നല്‍കുന്നവനാണ്‌ അല്ലാഹു. ഞാ൯ വഴിയാണ്‌ ഈ
പുഴുവിന്‌ അല്ലാഹു ഭക്ഷണം എത്തിക്കുന്നത്‌ . ഇതിനായി
അല്ലാഹു നിയൊഗിച്ച ഒരു മലക്ക്‌ തവളയുടെ രൂപരത്തില്
എല്ലാ ദിവസവും അവിടെ പ്രതൃയക്ഷപെടുന്നു.
ഭക്ഷണവുമായെത്തുന്ന ഉറുമ്പിനെ രണ്ടു ഭനരം പുഴുവിനെ
ഭക്ഷണം എത്തിക്കുന്നതും തിരിച്ചു കൊണ്ടുവരുന്നതും
ഈ തവള യാണ്‌
( നുതുകുല് മഫ്ഹൂം)

 . നിലത്തു വിണ ഭക്ഷണം അടിമയെ സ്വതന്ത്രനായി.

ആത്മജ്ഞാനികലില് നിന്ന് ഒരാള് ഉളു ചെയുമ്പോള്‍
സമീപത്തു നിന്ന്‌ ഒരു പിടി ഭക്ഷണം വെള്ളത്തിൽ വിണു.
അദേഹം അതു കഴുകികെടുത്തു തന്റെ ഭൃത്യനു കൊടുത്തു